ജലസംഭരണികളില്‍ ഒരു കോടി 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും രണ്ടുകോടി 70 ലക്ഷം മല്‍സ്യങ്ങളെയും നാട്ടിലെ പൊതു ജലാശയങ്ങളില്‍ വളര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.
ബോട്ടുകളില്‍ പോകുന്ന മത്സ്യ തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകള്‍ക്ക് പത്തു തൊഴിലാളികളെ വരെ കൊണ്ടുപോകാനാണ് അനുമതി
Original reporting. Fearless journalism. Delivered to you.